
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ 33 സ്കൂളുകളിലെ ജീവനക്കാര്‍ക്ക് ആത്മീയവും മാനസ്സികവുമായ ഉണര്‍വ്വ് ഉണ്ടാക്കുന്നതിനും, പുതുവര്‍ഷം പുത്തന്‍ ആത്മീയ ചൈതന്യത്തോടെ കുട്ടികളെ അറിവിന്റെ ലോകത്തില്‍ കാര്യക്ഷമയോടേ എത്തിക്കാന്‍ വേണ്ടിയും ‘സന്നിധി 2019’ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി ക്രമീകരിച്ച പരിപാടി നെയ്യാറ്റിന്‍കര അമലോത്ഭ മാതാ കത്തീഡ്രലില്‍ ദേവാലയത്തിലാണ് നടന്നത്.
രൂപതയിലെ 325 അധ്യാപകര്‍ പങ്കെടുക്കുന്ന വാര്‍ഷിക ധ്യാനം ഐ.വി.ഡി ഡയറക്ടര്‍ റവ.ഫാ.ജോണി പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കി. രൂപതാ പ്രസിഡന്റ് ഡി.ആര്‍.ജോസിന്റെ അദ്ധ്യക്ഷതയില്‍കൂടിയ യോഗം എല്‍.സി.സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍ ഉത്ഘാടനം ചെയ്തു.
ഫാ.അലക്സ് സൈമണ്‍, ഫാ.ജോയി സാബു, ഗില്‍ഡ് സെക്രട്ടറി കോണ്‍ക്ലിന്‍ ജിമ്മി ജോണ്‍, സന്നിധി ചെയര്‍മാന്‍ ആര്‍.എസ്.റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.