
ജോസ് മാർട്ടിൻ
പറവൂർ: ഡോൺ ബോസ്കോ ആശുപത്രിയുടെ രജത ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകിയ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ.ഡോ.ആന്റണി കുരിശിങ്കലാണ് ഭവനം ആശീർവദിച്ച്, താക്കോൽ കൈമാറിയത്.
ഡോൺ ബോസ്കോ ആശുപത്രി ജീവനക്കാരിയായ റീന ഷിജുവിനാണ് മാളയിൽ ഭവനം നിർമിച്ചു നൽകിയത്. കീഴൂപാടം സൽബുദ്ധിമാതാ പള്ളി വികാരി ഫാ.ജാക്സൺ വലിയപറമ്പിൽ, ഡോൺ ബോസ്കോ ആശുപത്രി ഡയറക്ടർ ഫാ.റോബി കളത്തിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ.ഷാബു കുന്നത്തൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ക്ലോഡിൻ ബിവേര എന്നിവർ സന്നിഹിതരായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.