
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകത്തെ വികൃതമാക്കുന്ന മ്യൂസിയം പദ്ധതി ഉദ്ഘാടനത്തിൽ “ഹോർത്തൂസ് മലബാറിക്കസ് പ്രദർശന അനാവരണം നിർത്തിവയ്ക്കുക” എന്ന ആവശ്യവുമായി കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (K.R.L.C.B.C.) പൈതൃക കമ്മീഷൻ അംഗവും, സീറോ മലബാർ സഭയുടെ സ്പെഷ്യൽ കമ്മറ്റി ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ അംഗവും, കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡും ഫെലോഷിപ്പും നേടിയിട്ടുള്ള ആന്റെണി പുത്തൂർ.
ഇത്തരത്തിലുള്ള ചരിത്ര നിഷേധ പരിപാടിയുമായി മ്യൂസിയം അധികൃതർ മുന്നോട്ടു പോകുകയാണെങ്കിൽ 77 വയസ്സ് പൂർത്തിയാക്കിയ താൻ ചരിത്ര, സാമൂഹ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടനവേദിയിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള ഗാന്ധിയൻ മാർഗങ്ങൾ സ്വീകരിക്കുന്നതിന് നിർബന്ധിതനാകുമെന്ന് മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി അദ്ദേഹം കാത്തലിക് വോക്സിനോട് പറഞ്ഞു.
കത്തിന്റെ പൂർണ്ണരൂപം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.