Categories: Vatican

ഗർഭച്ഛിദ്രം നാസി ക്രൂരതയ്ക്കു സമാനമെന്നു ഫ്രാൻസിസ് പാപ്പ

ഗർഭച്ഛിദ്രം നാസി ക്രൂരതയ്ക്കു സമാനമെന്നു ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകൻ

വത്തിക്കാൻസിറ്റി: വൈകല്യമുള്ള ശിശുക്കളെ ഗർഭച്ഛിദ്രത്തിലൂടെ ഒഴിവാക്കുന്ന പ്രവണത വംശശുദ്ധിയുള്ള ജനതയെ വാർത്തെടുത്ത് ആര്യൻ മേധാവിത്തം ഉറപ്പിക്കാൻ നാസികൾ നടത്തിയ ക്രൂരതയ്ക്കു സമാനമാണെന്ന് ഫ്രാൻസിസ് പാപ്പ. ശനിയാഴ്ച ഇറ്റാലിയൻ ഫാമിലി അസോസിയേഷൻ യോഗത്തെ അഭിസംബോധന ചെയ്യവേയാണ് ഗർഭച്ഛിദ്രം എന്ന കൊടിയ തിന്മയ്ക്കെതിരേ പാപ്പ രൂക്ഷമായ വാക്കുകൾ പ്രയോഗിച്ചത്.

വംശ ശുദ്ധിയ്ക്കായി ഗർഭച്ഛിദ്രത്തിനു പുറമേ മാനസിക, ശാരീരിക രോഗമുള്ളവരെ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കാനും പതിനായിരങ്ങളെ പ്രയോജനമില്ലാത്തവരെന്നു മുദ്രകുത്തി ദയാവധത്തിലൂടെ ഇല്ലായ്മചെയ്യാനും നാസികൾ മടിച്ചില്ല.

ഇന്നത്തെ കാലത്തു സ്കാനിംഗിലൂടെയും മറ്റും രോഗമുണ്ടെന്നു കണ്ടെത്തുന്ന ഗർഭസ്ഥ ശിശുവിനെ ചിലരെങ്കിലും വകവരുത്തുന്നു. സുഖജീവിതം ലക്ഷ്യമിട്ട് നിരപരാധിയായ വ്യക്തിയെ (ഗർഭസ്ഥശിശുവിനെ) മാതാപിതാക്കൾ തന്നെ കൊല്ലുന്ന അവസ്ഥ വേദനാജനകമാണ്. നാസികളുടെ ക്രൂരതയ്ക്കു സമാനമാണിത്.

ദൈവം അയയ്ക്കുന്ന ശിശുക്കളെ വൈകല്യമുള്ളവരാണെങ്കിൽപ്പോലും അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാൻ കുടുംബങ്ങൾ തയാറാവണമെന്നു പാപ്പ ഓർമിപ്പിച്ചു. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമായ കുടുംബമാണ് ദൈവം വിഭാവനം ചെയ്ത കുടുംബമെന്നും പാപ്പ പറഞ്ഞു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

24 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago