
അനില്‍ ജോസഫ്
കൊല്ലം; കഴിഞ്ഞവര്‍ഷം ഷാര്‍ജയില്‍ സംഘടിപ്പിച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍ത്സവത്തില്‍ പങ്കെടുത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹനായി കൊല്ലം രൂപതാഗവും സാഹിത്യകാരനുമായ ജോസ് കൊയിവിളയും.
1502 സാഹിത്യകാരന്‍മാര്‍ പങ്കെടുത്ത ലോകത്തിലെ തന്നെ രണ്ടാമത്തെ സാഹിത്യ കൂട്ടായ്മ എന്ന നിലയിലാണ് പുരസ്ക്കാരം ലഭിക്കുന്നത്.
നിരവധി സാഹിത്യ കൃതികളുടെ ശ്രഷ്ടാവായ ജോസ് കോയിവിളയുടെ തൂലികയില്‍ പിറന്നതാണ് ചവറാകുരിയാക്കോസച്ചന്‍ മുതല്‍ 2016 വരെയുളള 113 നാടക രചയിതാക്കളെക്കുറിച്ചുളള തൂലിക വസന്തമെന്ന പുസ്തകം. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കൊല്ലം രൂപതയിലെ കോയിവിള സെന്‍റ് ആന്‍റണീസ് ദേവാലയ അംഗമാണ് ജോസ് . ഭാര്യ റിനി ജോസ് അധ്യാപികയാണ് മകന്‍ ജെസല്‍ ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്നു. മകള്‍ അമല ജേണലിസം വിദ്യാര്‍ത്ഥിനിയാണ്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.