
ജോസ് മാർട്ടിൻ
കൊച്ചി: രാജ്യത്തെ ദശലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾ വലിയ ആശങ്കകളിലൂടെയാണ് കടന്നു പോകുന്നതെന്നും, കർഷക ജനതയുടെ ആശങ്കകളകറ്റാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.). കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയെ കുറിച്ചുള്ള ചിന്ത കർഷകരെ അസ്വസ്ഥതപ്പെ ടുത്തുന്നുണ്ടെന്ന് കെ.സി.ബി.സിയുടെ ശൈത്യകാല സമ്മേളനം വിലയിരുത്തി.
അന്തർദേശീയ ശ്രദ്ധയാകർഷിച്ചു കൊണ്ട് ദില്ലിയിൽ നടന്നുകൊണ്ടിരിക്കുന്ന സമരം കർഷകരുടെ ആശങ്കകളാണ് പ്രതിഫലിപ്പിക്കുന്നതെന്നും, പുതിയ കാർഷിക നിയമങ്ങളിലെ അവ്യക്തതകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട്, ഇന്ത്യയെ ഒരു കർഷക സൗഹൃദ രാജ്യമായി മാറ്റാനുള്ള ജനപ്രിയ പദ്ധതികൾക്ക് രൂപം കൊടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.