
ജോസ് മാർട്ടിൻ
ഡൽഹി: കോവിഡ് 19 ബാധിച്ച പ്രദേശങ്ങളിൽ അകപ്പെട്ട വിദേശമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി സി.ബി.സി.ഐ. പ്രതിനിധികൾ ഇന്ന് ഡോ.ശശി തരൂർ എം.പി.യെ ഡൽഹിയിൽ കണ്ടു. അവരുടെ മുൻപിൽ വെച്ച് ഡോ.തരൂർ വിദേശകാര്യമന്ത്രി ഡോ.ജയശങ്കറുമായി ഫോണിൽ സംസാരിക്കുകയും വിദേശത്തു കുടുങ്ങി കിടക്കുന്ന എല്ലാ മലയാളികളുടെയും പ്രത്യേകിച്ച് തിരുവനന്തപുരം സ്വദേശികളുടെ വിഷയങ്ങൾ ചർച്ച ചെയ്തു.
തുടർന്ന്, സി.ബി.സി.ഐ. തയ്യാറാക്കിയ 700-ൽ അധികം പേരുള്ള ലിസ്റ്റ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇറാനിലുള്ള മലയാളി മത്സ്യത്തൊഴിലാളികളുടെ ആക്ടീവ് ആയിട്ടുള്ള വാട്സാപ്പ് നമ്പറുകളിൽ എംബസി നിയോഗിക്കുന്ന ആളുകൾ ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സി.ബി.സി.ഐ. പ്രതിനിധികൾ അറിയിച്ചു. ഫാ.യൂജിൻ പെരേര, ഫാ.തലച്ചെല്ലൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.