
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം റോമൻ കത്തോലിക്ക രൂപതയുടെ പ്രഥമ തദ്ദേശിക മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജറോം ഫെർണാണ്ടസിന്റെ 29-Ɔο ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം. ഫെബ്രുവരി 27-ന് വൈകിട്ട് 4.00 മണിക്ക് തങ്കശ്ശേരി ഹോളിക്രോസ് ചർച്ചിന് സമീപമുള്ള മില്ലേനിയം ഹാളിൽവച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം സംഘടിപ്പിച്ചത്.
‘സമകാലിക ദേശീയ-സംസ്ഥാന രാഷ്ടീയ സാമൂഹിക പശ്ചാത്തലത്തിൽ സഭയുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ അനിവാര്യത’ എന്നതായിരുന്നു എക്യുമിനിക്കൽ സമ്മേളനത്തിലെ ചർച്ചകളുടെ വിഷയമെന്ന് കൊല്ലം രൂപതാ പി.ആർ.ഓ. പറഞ്ഞു. ക്രൈസ്തവ കാഹളം എഡിറ്റർ ഫാ.ബോവസ് മാത്യു വിഷയാവതരണം നടത്തി.
കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് അദ്ധ്യക്ഷനായ യോഗത്തിൽ മലങ്കര മർത്തോമ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് പിതാവ് മുഖ്യ അതിഥിയായിരുന്നു. റവ.ഫാ.റൊമാൻസ് ആന്റണി അമുഖ പ്രഭാഷണവും, റൈറ്റ് റവ. ഡോ.ഉമ്മൻ ജോർജ്ജ് അനുഗ്രഹ പ്രഭാഷണവും നടത്തി. തുടർന്ന്, ബിഷപ്പ് ജെറോം മാനവമൈത്രി പുരസ്‌ക്കാര പ്രഖ്യാപനം മാർത്തോമാ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം നടത്തി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.