
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം റോമൻ കത്തോലിക്ക രൂപതയുടെ പ്രഥമ തദ്ദേശിക മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജറോം ഫെർണാണ്ടസിന്റെ 29-Ɔο ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം. ഫെബ്രുവരി 27-ന് വൈകിട്ട് 4.00 മണിക്ക് തങ്കശ്ശേരി ഹോളിക്രോസ് ചർച്ചിന് സമീപമുള്ള മില്ലേനിയം ഹാളിൽവച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം സംഘടിപ്പിച്ചത്.
‘സമകാലിക ദേശീയ-സംസ്ഥാന രാഷ്ടീയ സാമൂഹിക പശ്ചാത്തലത്തിൽ സഭയുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ അനിവാര്യത’ എന്നതായിരുന്നു എക്യുമിനിക്കൽ സമ്മേളനത്തിലെ ചർച്ചകളുടെ വിഷയമെന്ന് കൊല്ലം രൂപതാ പി.ആർ.ഓ. പറഞ്ഞു. ക്രൈസ്തവ കാഹളം എഡിറ്റർ ഫാ.ബോവസ് മാത്യു വിഷയാവതരണം നടത്തി.
കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് അദ്ധ്യക്ഷനായ യോഗത്തിൽ മലങ്കര മർത്തോമ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് പിതാവ് മുഖ്യ അതിഥിയായിരുന്നു. റവ.ഫാ.റൊമാൻസ് ആന്റണി അമുഖ പ്രഭാഷണവും, റൈറ്റ് റവ. ഡോ.ഉമ്മൻ ജോർജ്ജ് അനുഗ്രഹ പ്രഭാഷണവും നടത്തി. തുടർന്ന്, ബിഷപ്പ് ജെറോം മാനവമൈത്രി പുരസ്‌ക്കാര പ്രഖ്യാപനം മാർത്തോമാ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം നടത്തി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.