
സ്വന്തം ലേഖകൻ
വെറോണ: കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥന ആഗോള സഭയ്ക്ക് മാതൃകയാണെന്ന് മിസ്സിയോ ഡയറക്ടർ ഫാ. മൈക്കിൾ ഔടോറോ. ഇറ്റലിയിലെ ഇടവകകളിൽ സേവനം ചെയ്യുവാനായി ഏഷ്യ, നോർത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നും കടന്നുവന്ന വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറ്റലിയിലെ ഇപ്പോഴത്തെ ആത്മീയ മാന്ദ്യം തരണം ചെയ്യുന്നതിന് നിങ്ങൾ ഓരോരുത്തരും ആത്മാർഥമായി സഹായിക്കണമെന്നും, നിങ്ങളുടെ രൂപതകളിൽ നിലനിൽക്കുന്ന നല്ല പ്രവർത്തനശൈലിയുടെ പ്രചോദനം ഇവിടെയും സാധ്യമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനുള്ള ഉത്തമമായ ഒരുദാഹരണമായാണ് കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥനയെയും ഫാ. മൈക്കിൾ പ്രതിപാദിച്ചത്.
മിസ്സിയോ എന്നത് പാപ്പായുടെ മിഷൻ പ്രവർത്തനങ്ങൾ ലോകം മുഴുവൻ എത്തിക്കുന്നതിനായി ഔദ്യോഗിക ചുമതലയുള്ള വത്തിക്കാൻ കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.