
കുരിശും കുരുത്തോലയും കൈ കോർക്കുന്ന, കണ്ണീരും കരഘോഷവും പരസ്പരം ആശ്ലേഷിക്കുന്ന, ഒരസുലഭ ചരിത്ര നിമിഷമാണ് കഴുതപ്പുറത്ത് കടന്നു വരുന്ന യേശു നാഥന്റെ രാജകീയ ജെറുസലേം പ്രവേശനം.
മരണ ഉത്ഥതാന രഹസ്യങ്ങളുടെ ചുരുൾ നിവർത്താൻ എത്തുന്ന ക്രിസ്തുവിന്റെ പ്രതിജ്ഞാ ബദ്ധത, ആത്മധൈര്യം, നിശ്ചയദാർഢ്യം, ജീവിതസാക്ഷ്യം എന്നിവയ്ക്ക് മുൻപിൽ നാം ശിരസ്സു നമിക്കുന്നു.
വേദനയിൽ വേരോടിയ ജീവിതം കാലത്തിന് തിരിയായി എരിയാൻ കൊടുത്തിട്ട് കടന്നു പോകുന്ന “പരാജിതരുടെ രാജാവിനെ” നിങ്ങൾ സ്നേഹിക്കുന്നുണ്ടോ?
തുടർന്നറിയാൻ വീഡിയോ കാണാം:
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.