
കുരിശും കുരുത്തോലയും കൈ കോർക്കുന്ന, കണ്ണീരും കരഘോഷവും പരസ്പരം ആശ്ലേഷിക്കുന്ന, ഒരസുലഭ ചരിത്ര നിമിഷമാണ് കഴുതപ്പുറത്ത് കടന്നു വരുന്ന യേശു നാഥന്റെ രാജകീയ ജെറുസലേം പ്രവേശനം.
മരണ ഉത്ഥതാന രഹസ്യങ്ങളുടെ ചുരുൾ നിവർത്താൻ എത്തുന്ന ക്രിസ്തുവിന്റെ പ്രതിജ്ഞാ ബദ്ധത, ആത്മധൈര്യം, നിശ്ചയദാർഢ്യം, ജീവിതസാക്ഷ്യം എന്നിവയ്ക്ക് മുൻപിൽ നാം ശിരസ്സു നമിക്കുന്നു.
വേദനയിൽ വേരോടിയ ജീവിതം കാലത്തിന് തിരിയായി എരിയാൻ കൊടുത്തിട്ട് കടന്നു പോകുന്ന “പരാജിതരുടെ രാജാവിനെ” നിങ്ങൾ സ്നേഹിക്കുന്നുണ്ടോ?
തുടർന്നറിയാൻ വീഡിയോ കാണാം:
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.