കുറച്ച് വാക്കുകളുടെ വാഗ്മി. നിശബ്ദതയുടെ സഹചാരി. നിഴലുകളിൽ നിൽക്കുന്നവൻ. മറ്റുള്ളവരുടെ പൊരിവെയിലിൽ കുടനിവർത്തി കൂടെ നടക്കുന്നവൻ. പ്രവൃത്തികൊണ്ട് സംഭാഷിക്കുന്നവൻ. കയ്യിൽ കിട്ടിയതുകൊണ്ട് കുടുംബത്തിൽ പൊന്നോണം തീർക്കുന്ന കുടുംബനാഥൻ. ഇത്തരം വിശേഷണങ്ങളുടെ കൈപിടിച്ചു നടന്നാൽ നാം വിശുദ്ധ യൗസേപ്പിതാവിന്റെ മുന്നിലെത്തുന്നു.
മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുമ്പോൾ, പഠിപ്പിക്കേണ്ടത് എല്ലാം പഠിപ്പിച്ചു കഴിയുമ്പോൾ, താൻ പ്രയോജനം ഇല്ലാത്തവനായി തീരുമ്പോൾ, അപ്പോഴാണ് ഒരാൾ കൂടുതൽ പിതാവാകുന്നത്, അധ്യാപകനാകുന്നത്.
യഥാർത്ഥ പിതൃത്വം ആരെയും സ്വന്തമാക്കുന്നില്ല, മറിച്ച് സ്വർഗീയ പിതാവിന്റെ വലിയ പിതൃത്വത്തിലേക്ക് വിരൽചൂണ്ടുന്നു.
തുടർന്നറിയാൻ വീഡിയോ കാണാം:
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.