കുറച്ച് വാക്കുകളുടെ വാഗ്മി. നിശബ്ദതയുടെ സഹചാരി. നിഴലുകളിൽ നിൽക്കുന്നവൻ. മറ്റുള്ളവരുടെ പൊരിവെയിലിൽ കുടനിവർത്തി കൂടെ നടക്കുന്നവൻ. പ്രവൃത്തികൊണ്ട് സംഭാഷിക്കുന്നവൻ. കയ്യിൽ കിട്ടിയതുകൊണ്ട് കുടുംബത്തിൽ പൊന്നോണം തീർക്കുന്ന കുടുംബനാഥൻ. ഇത്തരം വിശേഷണങ്ങളുടെ കൈപിടിച്ചു നടന്നാൽ നാം വിശുദ്ധ യൗസേപ്പിതാവിന്റെ മുന്നിലെത്തുന്നു.
മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുമ്പോൾ, പഠിപ്പിക്കേണ്ടത് എല്ലാം പഠിപ്പിച്ചു കഴിയുമ്പോൾ, താൻ പ്രയോജനം ഇല്ലാത്തവനായി തീരുമ്പോൾ, അപ്പോഴാണ് ഒരാൾ കൂടുതൽ പിതാവാകുന്നത്, അധ്യാപകനാകുന്നത്.
യഥാർത്ഥ പിതൃത്വം ആരെയും സ്വന്തമാക്കുന്നില്ല, മറിച്ച് സ്വർഗീയ പിതാവിന്റെ വലിയ പിതൃത്വത്തിലേക്ക് വിരൽചൂണ്ടുന്നു.
തുടർന്നറിയാൻ വീഡിയോ കാണാം:
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.