
കുറച്ച് വാക്കുകളുടെ വാഗ്മി. നിശബ്ദതയുടെ സഹചാരി. നിഴലുകളിൽ നിൽക്കുന്നവൻ. മറ്റുള്ളവരുടെ പൊരിവെയിലിൽ കുടനിവർത്തി കൂടെ നടക്കുന്നവൻ. പ്രവൃത്തികൊണ്ട് സംഭാഷിക്കുന്നവൻ. കയ്യിൽ കിട്ടിയതുകൊണ്ട് കുടുംബത്തിൽ പൊന്നോണം തീർക്കുന്ന കുടുംബനാഥൻ. ഇത്തരം വിശേഷണങ്ങളുടെ കൈപിടിച്ചു നടന്നാൽ നാം വിശുദ്ധ യൗസേപ്പിതാവിന്റെ മുന്നിലെത്തുന്നു.
മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുമ്പോൾ, പഠിപ്പിക്കേണ്ടത് എല്ലാം പഠിപ്പിച്ചു കഴിയുമ്പോൾ, താൻ പ്രയോജനം ഇല്ലാത്തവനായി തീരുമ്പോൾ, അപ്പോഴാണ് ഒരാൾ കൂടുതൽ പിതാവാകുന്നത്, അധ്യാപകനാകുന്നത്.
യഥാർത്ഥ പിതൃത്വം ആരെയും സ്വന്തമാക്കുന്നില്ല, മറിച്ച് സ്വർഗീയ പിതാവിന്റെ വലിയ പിതൃത്വത്തിലേക്ക് വിരൽചൂണ്ടുന്നു.
തുടർന്നറിയാൻ വീഡിയോ കാണാം:
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.