
അനുജിത്ത് വെളിയംകോട്
നെയ്യാറ്റിന്‍കര: കൊറോണക്കാലത്ത് കാത്തലിക് വോക്സ് റിപ്പോര്‍ട്ടേഴ്സ് കൂട്ടായ്മയുടെ മീറ്റിംഗ് ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. ന്യൂസ് റൂമില്‍ നിന്ന് പ്രതിവാര വാര്‍ത്തകളുടെ സംപ്രേക്ഷണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.
കാത്തലിക് വോക്സ് ന്യൂസിന്റെ രക്ഷാധികാരി നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാത്തലിക് വോക്സ് ചീഫ് എഡിറ്റര്‍ ഫാ.ജസ്റ്റിന്‍ ഡൊമിനിക് (റോം) ആമുഖ സന്ദേശം നല്‍കി. കാത്തലിക് വോക്സ് യൂട്യൂബ് ചാനലിലൂടെ പബ്ലിഷ് ചെയ്യുന്ന പുതിയ പ്രോഗ്രാമുകളുടെ വിശദീകരണം കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റര്‍ അനില്‍ പങ്കുവച്ചു.
തുടര്‍ന്ന്, ന്യൂസ് റൂമില്‍ നിന്ന് വീക്കിലി വാര്‍ത്താ പരിപാടികള്‍ ആരംഭിക്കുന്നതിനുളള തീരുമാനത്തോടെ വിവിധ ഇടവകകളിലെ റിപ്പോര്‍ട്ടര്‍മാരുടെ അഭിപ്രായങ്ങളോടെ യോഗം അവസാനിച്ചു. എഡിറ്റര്‍ റവ.ഡോ.രാഹുല്‍ലാല്‍, കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റര്‍ ജോസ് മാര്‍ട്ടില്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ നിന്ന് ഫ്രാന്‍സി അലോഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.