
സ്വന്തം ലേഖകൻ
ഞാറക്കൽ: കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോൾ അതിജീവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ് മരിയ മീനുവും ജെന്നിഫർ മീനുവും. വൻകിട കച്ചവടക്കാർ നടത്തുന്ന Home Delivery ഒരു ചെറിയ പലചരക്ക് കടയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നുകൂടി വ്യക്തമാക്കിതരുകയാണ് സഹോദരിമാരായ മരിയ മീനുവും, ജെന്നിഫർ മീനുവും അടങ്ങുന്ന കുടുംബം.
ഞാറക്കൽ മഞ്ഞനക്കാട് സ്വദേശിയായ സഹോദരിമാർ, കോവിഡിന്റെ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടത്തിനെ തുടർന്നാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയത്. പ്രാരംഭ ഘട്ടത്തിൽ മഞ്ഞനക്കാട് പ്രദേശത്തു തുടക്കം കുറിച്ച ഈ സേവനത്തിന്റെ ആശയത്തിനുടമയായ മരിയ മീനു മഞ്ഞനക്കാട് കെ.സി.വൈ.എം. യൂണിറ്റ് അംഗവും, മുൻ യൂണിറ്റ് സെക്രട്ടറിയുമാണ്.
പിതാവിനും കുടുംബത്തിനും സഹായമായി, ഹോം ഡെലിവറി സേവനം എന്ന ആശയവുമായി മുന്നോട്ട് വന്ന മരിയ മീനു മറ്റള്ളവർക്ക് ഒരു മാതൃകയും പ്രചോദനവുമായി മാറുകയാണ്. വൈറ്റ് കോളർ ജോലികളും പ്രതീക്ഷിച്ച് വീടുകളിൽ അടഞ്ഞിരിക്കുവാൻ ശ്രമിക്കുന്ന യുവതലമുറയ്ക്ക് വെല്ലുവിളി കൂടിയാണ് ഈ സഹോദരിമാർ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.