Categories: Kerala

എടത്വ ഗീവർഗീസ് സഹദായുടെ പ്രധാന തിരുനാൾ നാളെ

എടത്വ ഗീവർഗീസ് സഹദായുടെ പ്രധാന തിരുനാൾ നാളെ

സ്വന്തം ലേഖകൻ

എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്‍റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പ്രധാന തിരുനാൾ നാളെ നടക്കും.

പുലർച്ചെ അഞ്ചിന് തമിഴ് വിശുദ്ധ കുർബാനയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടാർ രൂപത ബിഷപ് മാർ പീറ്റർ റെമിജിയൂസിന്‍റെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ തമിഴ് വിശുദ്ധകുർബാനയെത്തുടർന്ന് നാലിന് തിരുനാൾ പ്രദക്ഷിണം പള്ളിക്കു ചുറ്റുമായി നടക്കും.

ഫാ. മാത്യു കുഴിക്കാട്ടുമാലിൽ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ പ്രദക്ഷണത്തിന് രൂപങ്ങൾ വഹിക്കുന്നതും നേതൃത്വം നൽകുന്നതും കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്. പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും രൂപങ്ങൾ ചുമക്കുന്നതിനും ആയിരക്കണക്കിന് തമിഴ് വിശ്വാസികളാണ് പള്ളിയിൽ എത്തിച്ചേർന്നിരിക്കുന്നത്. പ്രദക്ഷിണത്തിനുശേഷം അവകാശ നേർച്ചകളായ ഉപ്പ്, നല്ലമുളക്, മലർ, വലയിൽ ചേർക്കാനുള്ള തലനൂൽ എന്നിവ സ്വീകരിച്ചാണ് തമിഴ് വിശ്വാസികൾ മടങ്ങുന്നത്.

തുടർന്ന് ഇടവകക്കാരുടെ തിരുനാൾ ആരംഭിക്കും. 14-ന് എട്ടാമിടദിനത്തിൽ വൈകുന്നേരം നാലിന് ചെറിയരൂപവും വഹിച്ചുകൊണ്ട് കുരിശടിയിലേയ്ക്കുള്ള പ്രദക്ഷിണം തിരികെ പള്ളിയിൽ എത്തിച്ചേരുന്നതോടെ 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് സമാപനമാകും.

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 month ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago