
സ്വന്തം ലേഖകൻ
ബത്തേരി: അൽഫോൻസാ കോളജിൽ ബത്തേരി ഒയിസ്കാ ചാപ്റ്ററിന്റെ സാമ്പത്തിക സഹായത്തോടെ ഒൗഷധത്തോട്ടം ഒരുക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ടി.എൽ. സാബുവും മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസും ചേർന്ന് നിർവഹിച്ചു.
നഗരസഭാധ്യക്ഷനും മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷനും ചേർന്ന് ഒൗഷധച്ചെടി നട്ടു. പ്രകൃതിയോട് ചേർന്ന്, മായമില്ലാത്ത ഔഷധ ലക്ഷ്യത്തിലേക്കുള്ള മികച്ച കാൽവെയ്പ്പാണെന്ന് അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ പ്രഫ. എ.വി. തര്യത്, ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ എക്സിക്യൂട്ടീവ് സെക്രട്ടറി പ്രഫ തോമസ് തേവര, ബത്തേരി ചാപ്റ്റർ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, വൈസ് പ്രിൻസിപ്പൽ ഫാ. തോമസ് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.