
ബാലരാമപുരം ; ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് ദേവാലയത്തില്‍ ഫാത്തിമ സന്ദേശയാത്രയില്‍ പങ്കെടുക്കാനും ഫാത്തിമ മാതാവിന്റെ തിരു സ്വരൂപം വണങ്ങി പ്രാര്‍ത്ഥിക്കാനും നൂറുകണക്കിന് വിശ്വാസികള്‍ എത്തി. ഇന്നലെ രാവിലെ 12 മണിയോടെ എത്തിയ സന്ദേശയാത്ര വിശ്വാസികളുടെ തിരക്ക് കാരണം ഒരു മണിക്കുര്‍ വൈകിയാണ് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലിലേക്ക് തിരിക്കാനായത്. ബാലരാമപുരം ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസും ഇടവക വികാരി ഫാ.ജോയ് മത്യാസും ചേര്‍ന്ന് ഫാത്തിസന്ദേശയാത്രയെ ഔദ്യോഗികമായി സ്വീകരിച്ചു. ഫാ.പോള്‍ വി.എല്‍ , ഫാ.സുജേഷ്, ഫാ.ജെയിംസ് തേട്ടകത്ത് തുടങ്ങിയവര്‍ ഫാത്തിമ സന്ദേശ യാത്ര സ്വീകരിക്കാന്‍ എത്തിയിരുന്നു. ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.