
സ്വന്തം ലേഖകൻ
സുൽത്താൻപേട്ട്: ന്യൂറോ സൈക്കോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി, സുൽത്താൻപേട്ട് രൂപതയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് റോസറി നവീന എസ്.
സുൽത്താൻപേട്ട് രൂപതയിലെ വളയാർ ഇടവകഅംഗമാണ് റോസറി. ‘ദൈവസ്നേഹ അനുഭവത്തിന്റെ നേർസാക്ഷ്യമാണ് റോസറി നവീനയുടെ വിജയം’ എന്ന് വാളയാർ ഇടവക വികാരിയും സുൽത്താൻപെട്ട് വികാരി ജനറലുമായ മോൺ. മദലായ് മുത്തു പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലാണ് റോസറി നവീന ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരിയായ റോസറി, യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തപ്പെട്ട ചടങ്ങിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും ഗോൾഡ് മെഡൽ സ്വീകരിച്ചത്.
വാളയാർ ചന്ദ്രാപുരത്ത് പരേതനായ ശെൽവന്റെയും കാർമൽ ആലീസ് സെലിന്റെയും മകളാണ് നവീന.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.