
ജറെമിയ 3:14-17
മത്തായി 13: 18-23
“വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനില്നി
ഇന്ന് ക്രിസ്തു നമ്മോട് പറയുന്നത് വളരെ ശക്തമായ ഒരു താക്കീതാണ്. വചനം കേട്ടിട്ടും അത് മനസ്സിലാകാതിരിക്കുന്നവനിൽനിന്
ഇന്നത്തെ ലോകത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. വചനം കേട്ടിട്ടും അത് പാലിക്കാൻ താല്പര്യം കാണിക്കാതെ ധാരാളം പേർ ഇന്ന് യുക്തിവാദികളുടെയും, നിരീശ്വരവാദികളുടെയും, സ്വതന്ത്രചിന്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെയും കെണിയിൽപെട്ട് ജീവിക്കുന്നുണ്ട്. കാരണം, അവർ ക്രിസ്തു പറഞ്ഞ ദുഷ്‌ടന്റെ കെണിയിൽ പെട്ടുപോയിരിക്കുകയാണ്.
അതുപോലെതന്നെ മറ്റൊരു കൂട്ടർ ലൗകിക വ്യഗ്രതയും ധനത്തിനോടുള്ള ആകര്‍ഷണവും കാരണം ഫലശൂന്യമായിപ്പോകാറുണ്ട്. ഫലശൂന്യരാകുന്നു എന്നാൽ മറ്റുള്ളവർക്ക് നന്മയാകാതെ, ഫലപ്രദമാകാതെ സ്വന്തം കാര്യം സിന്ദാബാദ് എന്ന മൗഢ്യലോകത്തിൽ വീണുപോകുന്നു എന്നർത്ഥം. നമ്മുടെ ജീവിതങ്ങളിൽ ക്രിസ്തുവിനെപ്പോലെ സ്വയം നൽകലും വിനീതമാകലും സംഭവിച്ചുകൊണ്ടേയിരിക്കണം. എങ്കിൽ മാത്രമേ ദുഷ്‌ടന് വശംഗതരാവാതെ വചനത്തിന്റെ പുഷ്ടിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ.
സ്നേഹമുള്ളവരെ, നമ്മുടെ ജീവിതത്തിൽ ക്രിസ്തുപറഞ്ഞ പോലെ ഗ്രഹിച്ച വചനത്തിന് സ്ഥാനം കൊടുക്കാം അങ്ങനെ നല്ല നിലത്തു വീണ വിത്ത് പോലെ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിച്ച് ജീവിതം മനോഹരമാക്കാം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.