
സ്വന്തം ലേഖകൻ
എറണാകുളം: ലോക്ക് ഡൗണിൽ ലോക്ക് ഡൗണാകാതെ ലത്തീൻ കത്തോലിക്കാ മുഖപത്രം ‘ജീവനാദം’. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ലോക്ക് ഡൗൺ’ നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ ജീവനാദം E-paper ആയും, സമൂഹമാധ്യമങ്ങൾ വഴി ഓൺലൈനായും ലഭ്യമാക്കുമെന്ന് മാനേജിംഗ് എഡിറ്റർ ഫാ.സെബാസ്റ്റിൻ മിൽട്ടൺ കളപ്പുരക്കൽ അറിയിച്ചു.
ജീവനാദം 2020 മാര്‍ച്ച് 29 മുതല്‍ ഒരു “ലേറ്റ് എഡീഷന്‍ ഇന്റര്‍നെറ്റ് പത്ര”വും ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസത്തെയും പ്രധാനവാര്‍ത്തകള്‍ രാത്രി 8 മണിയോടെ ജീവനാദത്തിന്റെ ഇന്റര്‍നെറ്റ് പേജില്‍ ചേര്‍ക്കുന്നതായിരിക്കുമെന്നും മാനേജിംഗ് എഡിറ്റർ അറിയിച്ചു.
online വായനക്കായി സന്ദർശിക്കുക: http://www.jeevanaadam.in
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.