
ഫാ.വില്യം നെല്ലിക്കൽ
റോം: മെത്രാന്മാര്‍ പിതൃസ്ഥാനീയരാണെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ സമാപനത്തിൽ ദേശീയ മെത്രാന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
സഭാധികാരികളുടെ ഉത്തരവാദിത്ത്വം ദൈവജനത്തിന് പിതാക്കാന്മാരുടേതുപോലെയാണെന്നും, ഇത് കുടുംബങ്ങളുടെ ആഗോള സംഗമത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തവുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭാധികാരികളായ മെത്രാന്മാര്‍ ദൈവജനത്തിന്‍റെ പിതൃസ്ഥാനീയരാണ്. അതിനാൽ, നല്ല പിതാക്കന്മാര്‍ മക്കളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അവേശം പകരുകയും, അവരെ ഒന്നിച്ചു കൂട്ടുകയും, സര്‍വ്വോപരി സമൂഹത്തിലെ നന്മയും നല്ല പാരമ്പര്യങ്ങളും നശിച്ചുപോകാതെ അവര്‍ക്ക് കൈമാറിക്കൊണ്ട് അവരെ വളര്‍ത്താന്‍ നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുന്നതുപോലെ, വലിയ കുടുംബമായ സഭയിലെ ഓരോ മെത്രന്മാരുടെയും പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
വെല്ലുവിളികളുടെ ഇക്കാലത്ത് പ്രോത്സഹനത്തിന്‍റെ വാക്കുകളിലൂടെ ദൈവജനത്തിന് ശക്തി പകരണം. പ്രതിസന്ധികള്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ അജഗണത്തിന്, ദൈവജനത്തിന് സുവിശേഷത്തിന്‍റെ പ്രഘോഷകരും, ഇടയന്മാരുമായി അതിന്റെ പൂർണ്ണതയിൽ വർത്തിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.