
സ്വന്തം ലേഖകൻ
മാന്തവാടി: കർത്താവിന്റെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിനും ബലിപീഠത്തിനും മദ്ധ്യേ നിന്ന് കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാൻ ആഹ്വാനവുമായി മാനന്തവാടി രൂപതാ ബിഷപ്പ് ജോസ് പൊരുന്നേടം. ജൂൺ 11 വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ആ ദിനം പ്രത്യേക പ്രാർഥന നടത്തുവാനും, ദൈവത്തിന്റെ കാരുണ്യം യാചിക്കുവാനും വൈദികർക്ക് നൽകിയ സർക്കുലറിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
വിശുദ്ധ കുർബാനയ്ക്കായിട്ട് പള്ളികൾ തുറക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിലും, ഗവൺമെന്റ് നിർദ്ദേശിക്കുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികൾ തുറക്കുവാൻ നമ്മുടെ പല ഇടവകകളിലും പരിമിതികളുണ്ടെന്നും, അതിനാൽ നാളത്തെ ദിവ്യബലിക്കുശേഷം വൈദികർ ഒരുമണിക്കൂറെങ്കിലും ആരാധന നടത്തുകയും, കൊറോണ വൈറസ് ബാധയുടെ തീവ്രത കൂടി വരുന്ന ഈ അവസരത്തിൽ ദൈവത്തിന്റെ കൃപാകടാക്ഷം ലോകത്തിനുമേൽ ഉണ്ടാകേണ്ടതിനായി മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്യുന്നു.
സർക്കുലറിന്റെ പൂർണ്ണ രൂപം
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.