
ജോസ് മാർട്ടിൻ
പൂങ്കാവ് /ആലപ്പുഴ: വിശ്വപ്രസിദ്ധ വിശുദ്ധവാര തീർഥാടനകേന്ദ്രമായ കൊച്ചി രൂപതയുടെ പൂങ്കാവ് ഔർ ലേഡി ഓഫ് അസംഷൻ ദേവാലയത്തിൽ എല്ലാവർഷവും പെസഹാ വ്യാഴ്ച്ച രാത്രി നടത്തിവരാറുള്ള ദീപക്കാഴ്ച്ച നേർച്ച ഈ വർഷവും പതിവുപോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി.
നാനാജാതിമതസ്ഥർ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നേർച്ച വിളക്ക് തെളിയിക്കാൻ പൂങ്കാവ് ദേവാലയാഅംഗണത്തിൽ എത്തുകയാണ് പതിവെങ്കിലും ഇപ്പോഴത്തെ മഹാമാരിയുടെ സാഹചര്യങ്ങൾകാരണം പങ്കാളിത്തത്തിൽ നേരിയ കുറവ് ഉണ്ടായിരുന്നു. കിലോമീറ്ററുകളോളം നീളുന്ന ഏതാണ്ട് പതിനായിരത്തിലധികം വിളക്കുകളുടെ നിരകൾ ലോകത്ത് ഒരു ക്രിസ്ത്യൻ
ദേവാലയങ്ങളിലും ദർശിക്കാൻ സാധ്യമാവുകയില്ല.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം വിശ്വാസികൾ വിളക്കുകൾ കൊണ്ടുവരേണ്ടതില്ലായിരുന്നു. പള്ളിയിൽനിന്നും 250ഓളം വിളക്കുകൾ ഒരുക്കിയിട്ടുണ്ടായിരുന്നു. വിശ്വാസികൾ പള്ളിയിൽ വന്ന് വിളക്കുകളിൽ എണ്ണയൊഴിച്ച് പ്രാർത്ഥിച്ചതിനു ശേഷം പാസ്ക്ക് രൂപം വന്ദിച്ച് ഭവനങ്ങളിലേക്ക് മടങ്ങുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.