
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ദൈവ ദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസ് മെത്രാപോലീത്താ വിശ്വാസത്തിന് റ നേർ സാക്ഷ്യമാണന്ന് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
69 മത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് കബർ സ്ഥിതി ചെയ്യുന്ന പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു. ദുർബലമായ മനുഷ്യ ജീവിതം ദൈവത്തോട് ചേർന്നു നിന്ന് സത്യത്തെ പിൻചെല്ലുവാൻ ബാവ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
നവീകരിച്ച കബർ ചാപ്പലിൻ്റെ കൂദാശ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5ന് കുർബാനയും കബറിൽ ധൂപ പ്രാർത്ഥനയും നടക്കും. 14 ന് വൈകിട്ട് മെഴുക തിരി പ്രദക്ഷിണം നടക്കും.ജൂലൈ 15ന് ഓർമ പെരുനാൾ സമാപിക്കും.
—
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.