
ജോസ് മാർട്ടിൻ
കൊച്ചി: ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ അഡ്വ.സ്മിത ജോർജിന് ഒന്നാം റാങ്ക്. ഡിസംബർ മാസത്തിൽ നടത്തിയ ജുഡീഷ്യൽ സർവീസ് (Judicial service) മത്സരപ്പരീക്ഷയിലും, മാർച്ച് മാസത്തിൽ നടന്ന ഇന്റെർവ്യൂവിലും പങ്കെടുത്ത അഡ്വ.സ്മിത ഒന്നാം റാങ്കോടെയാണ് ഈ വിജയം കരസ്ഥമാക്കിയത്.
കൊച്ചി രൂപതയിലെ മുണ്ടംവേലി ഇടവകാംഗമായ അഡ്വ.സ്മിത മുണ്ടംവേലി പള്ളിക്കടവിൽ അഭിഭാഷകനായ ജോർജ്ജ് – മറിയാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് പറേമുറി ആൻസൽ. ആൻ മേരി ആൻസൽ, ആൻ റെയ്ച്ചൽ ആൻസൽ എന്നിവർ മക്കളാണ്. സഹോദരി ദീപ ജോർജ്.
2007-ൽ എൽ.എൽ.ബി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഡ്വ.സ്മിത ജോർജ് പ്രശസ്ത സീനിയർ അഭിഭാഷകൻ കെ.രാംകുമാറിന്റെ കീഴിലാണ് പ്രായോഗിക പരിശീലനം നേടിയത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.