
കൊല്ലം: കൊല്ലത്തു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച വ്യക്തിയാണു ബിഷപ് ജെറോം. ഫാത്തിമ മാതാ നാഷനൽ കോളജിൽ പിടിഎയുടെ നേതൃത്വത്തിൽ നടത്തിയ ബിഷപ് ജെറോം മെമ്മോറിയൽ പ്രബന്ധാവതരണ മത്സര വിജയികൾക്ക് സമ്മാന വിതരണ നടത്തുകയായിരുന്നു ബിഷപ്.
മത്സരത്തിൽ ശാലിൻ സാജൻ (സെന്റ് തെരേസാസ് കോളജ്) ഒന്നാം സ്ഥാനം നേടി. ഷാരോൺ ജോസ് (ഫാത്തിമ മാതാ കോളജ്), ലിയാ ജസ്റ്റിൻ (സെന്റ് പോൾസ് കോളജ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രിൻസിപ്പൽ ഡോ. വിൻസന്റ് ബി. നെറ്റോ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. റോൾഡൻ ജേക്കബ്, ചെയർമാൻ ലെവിൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ജോസ് മത്തായി, ലിൻഡ പയസ് ജോൺ എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.