
സ്വന്തം ലേഖകൻ
വിജയപുരം: കൊറോണയെ അതിജീവിക്കാന്‍ വിജയപുരം രൂപതയിലെ ചാത്തന്തറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയൽ പ്രാര്‍ഥനാനിര്‍ഭരമായ തിരുസ്വരൂപ പ്രദക്ഷിണം ശ്രദ്ദേയമായി. കോവിഡ് മനദണ്ഡങ്ങള പാലിച്ച് നടത്തിയ തിരുസ്വരൂപ പ്രദക്ഷിണിത്തെ വിശ്വാസികള്‍ റോഡരുകില്‍ തിരികള്‍ തെളിച്ചും കൈകള്‍കൂപ്പി വണങ്ങിയും സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെത്തിച്ചേര്‍ന്ന കുടിയേറ്റകര്‍ഷകരായ വിശ്വാസികളാണ് ഈ പ്രദേശത്തിലുളളതില്‍ ഭൂരിഭാഗവും. ഈ പ്രദേശത്തെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി ഉയര്‍ന്ന് നില്‍ക്കുന്നതാണ് ചാത്തന്തറ സെന്റ് സെബാസ്റ്റ്യന്‍ പളളി.
1950 കാലഘട്ടത്തില്‍ പ്രദേശത്തെ ആകമാനം ബാധിച്ച വസൂരിയെ പ്രതിരോധിക്കാന്‍ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുസ്വരൂപ പ്രദക്ഷിണം നടത്തുകയും, അങ്ങനെ അത്ഭുതകരമായി വസൂരി വിട്ടൊഴിഞ്ഞ് പോയതിന്റെയും ചരിത്ര പശ്ചാത്തലത്തിലാണ് തിരുസ്വരൂപ പ്രദക്ഷിണം ഇടവക വികാരി ഫാ.റൊണാള്‍ഡ് മാത്യൂവിന്റെ നേതൃത്വത്തില്‍ വീണ്ടും നടത്തിയത്. പില്‍ക്കാലത്ത് വളരെ കറച്ച് ദൂരം മാത്രം നടത്തി വന്നിരുന്ന പ്രദക്ഷിണം, കോവിഡിന്റെ പശ്ചാത്തലത്തില്‍ 7 കിലോമീറ്ററോളം ദൂരം ചുറ്റി വിശ്വാസികളിലേക്ക് എത്തുകയായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.