
സ്വന്തം ലേഖകൻ
കൊച്ചി: 2019-ലെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യനിര്‍മിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസം-ശാസ്ത്രം, കായികം, സംരംഭകപുരസ്‌കാരം, യുവത, ഗുരുശ്രേഷ്ഠ എന്നീ പുരസ്‌കാരങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്.
പുരസ്‌കാരങ്ങള്‍ നേടിയവർ:
സാമൂഹ്യനിര്‍മിതി : റ്റി. പീറ്റര്‍ (തിരുവനന്തപുരം അതിരൂപത)
സാഹിത്യം : ഫ്രാന്‍സിസ് റ്റി. മാവേലിക്കര (കൊല്ലം രൂപത)
വൈജ്ഞാനിക സാഹിത്യം : ഡോ. ബിയാട്രിക്‌സ് അലെക്‌സിസ് (കൊല്ലം രൂപത)
മാധ്യമം : ജെക്കോബി (വരാപ്പുഴ അതിരൂപത)
കലാപ്രതിഭ : ജോസഫ് നെല്ലിക്കല്‍ (വരാപ്പുഴ അതിരൂപത)
വിദ്യാഭ്യാസം-ശാസ്ത്രം : കെ.എക്‌സ് ബെനഡിക്ട് (വരാപ്പുഴ അതിരൂപത)
കായികം : ഗബ്രിയേല്‍ ഇ. ജോസഫ് (തിരുവനന്തപുരം അതിരൂപത)
സംരംഭകപുരസ്‌കാരം : വി.എ ജോസഫ് (ആലപ്പുഴ രൂപത)
യുവത : ആന്‍സന്‍ കുറുമ്പന്തുരുത്ത് (കോട്ടപ്പുറം രൂപത)
ഗുരുശ്രേഷ്ഠ : പ്രൊഫ. കെ.എക്‌സ് റെക്‌സ് (വരാപ്പുഴ അതിരൂപത).
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.