
നാഗ്പൂർ: അതിരുകളും അളവുകളിലുമില്ലാ
നാലു പതിറ്റാണ്ട് ഖാണ്ഡ്വ, നാഗ്പൂർ രൂപതകളിൽ അജപാലകനായിരിക്
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും അൻപതിലേറെ ബിഷപ്പുമാരും ഒട്ടേറെ സന്യസ്തരും കുടുംബാംഗങ്ങളും അന്തിമോപചാരമർ
കബറടക്കത്തിനു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറോ എന്നിവർ വിവിധ ഘട്ടങ്ങളിലായി കാർമികത്വം വഹിച്ചു.
എല്ലാവരിലും സന്തോഷവും പ്രത്യാശയും സമ്മാനിച്ച പിതാവായിരുന്നു ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയെ
ഭാരതത്തിന്റെ മതേതര മൂല്യങ്ങളിൽ ഉറച്ചുനിലകൊണ്ട് പാവങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഒൗന്നത്യത്തിലേക്കു നയിച്ച വലിയ മിഷനറിയായിരുന്നു ഡോ. എബ്രഹാം വിരുത്തക്കുളങ്ങര. സഹനങ്ങളും ദുരിതങ്ങളും ജീവിതബലിയായി അർപ്പിച്ച വിരുത്തക്കുളങ്ങര പിതാവ് എക്കാലത്തും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും മാർ ക്ലീമിസ് ബാവ അനുസ്മരിച്ചു. വിശുദ്ധ കുർബാനയിൽ കാണ്ഠ്വ ബിഷപ് ഡോ. അരോക്യ സെബാസ്റ്റ്യൻ ദുരൈരാജ് സുവിശേഷ പാരായണം നടത്തി.
ഫ്രാൻസിസ് പാപ്പായുടെയും വിശ്വാസപ്രചാരണ തിരുസംഘത്തിന്റെയും
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.